ഇല കൊഴിയുന്ന
നിശബ്ദതയില്‍ നിന്ന്
രണ്ട് കിളികള്‍
പറന്നു പോകുന്നു..
തൂവലുകളിലെ
തുന്നലുകള്‍
ഏതോ
രാജ്യത്തിന്‍റെ
ഭൂപടമാകുന്നു ....
നിശബ്ദതയില്‍ നിന്ന്
രണ്ട് കിളികള്‍
പറന്നു പോകുന്നു..
തൂവലുകളിലെ
തുന്നലുകള്‍
ഏതോ
രാജ്യത്തിന്‍റെ
ഭൂപടമാകുന്നു ....
ഒരിക്കലും നിലക്കാത്തൊരു നിലവിളി നെഞ്ചിൽ കുഴിച്ചിടുന്നു.. ഇതു കായ്ക്കും, മരമാകും, പൂക്കും.. അന്നെല്ലാ ഇലകളിലും നിന്റെ പേരെഴുതി വസന്തത്തോട് ഞാൻ പകരം ചോദിക്കും ...
എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...
No comments:
Post a Comment